അമേരിക്കയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളാണ് അടുത്തിടെ നടന്നത്. എല്ലാത്തിനും ഒരേയൊരു ഉത്തരവാദി മാത്രമേയുള്ളു അത് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്.
വൈറ്റ് ഹൗസ് എന്നത് കേട്ടിട്ടില്ലേ. അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റിന്റെ ഔദ്യോയികവസതിയാണ് വൈറ്റ് ഹൗസ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി യിലാണ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
ശ്യാമളക്കറിയോ, "Economics is a science which studies human behaviour as a relationship between ends and scarce means which have alternative uses." ഇതൊക്കെ എനിക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്. 1981 ൽ കോതമംഗലത്ത് സിവിൽ എഞ്ചിനീയറിങ്ങ് പഠിക്കാൻ ചെന്ന വർഷം അവിടുത്തെ എക്കണോമിക്സിന്റെ പ്രൊഫസർ (ഞങ്ങൾ എകണോമിക്കൻ എന്ന് വിളിച്ചിരുന്നു, സാറിന്റെ പേരറിയില്ല, ക്ഷമിക്കുക) അന്നേ ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. എന്തിനാണ് എഞ്ചിനീയറിങ്ങ് പഠിക്കാൻ വന്ന ഞങ്ങളെ ഈ എക്കണോമിക്സ് പഠിപ്പിക്കുന്നതെന്നാണ് അന്ന് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് സാറ് പറഞ്ഞത് കാര്യമായി എടുത്തില്ല.
സൗന്ദര്യം ഉള്ളവര്‍ എന്തുവേഷം കെട്ടിയാലും കാണാന്‍ ആളുണ്ടാകും എന്നു പറയുമ്പോലെയാണ് സാമ്പത്തിക രംഗത്തെകാര്യങ്ങളും. ആരും തിരിഞ്ഞ് നോക്കാനില്ലാതെ കിടക്കുന്ന മേഖലകളില്‍ വ്യവസായ ഭീമന്മാര് കണ്ണുവെയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതോടെ പിന്നെ ആ മേഖല തികഞ്ഞ ശ്രദ്ധ പിടിച്ചുപറ്റുകയും ഇടത്തരക്കാര്‍ ഉള്‍പ്പെടെ അവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നതാണ് പതിവ്.
ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ കോവിഡെന്ന മഹാമാരിയെക്കാളും വലിയൊരു രോഗം 2021ലും ഉണ്ടാകുമോ? ഭാവിപ്രവചനങ്ങള്‍ കൊണ്ട് കാലത്തെപ്പോലും വിസ്മയിപ്പിച്ച ഫ്രഞ്ച് പ്രവാചകന് നോസ്ട്രഡാമസിനെ വിശ്വസിക്കാമെങ്കില്‍ 2021ല്‍ കോവിഡിനെക്കാളും ഭീകരമായൊരു രോഗം മനുഷ്യരെത്തേടിയെത്തുമെന്നുറപ്പാണ്.
രാജ്യങ്ങള്‍ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പല ചര്‍ച്ചകളിലേയ്ക്കും വഴിമാറി പോകാറുണ്ട്. എന്നാല്‍ അതൊരു പ്രാവിനെ കുറിച്ചാണെങ്കിലോ? അത്ഭുതമെന്ന് തോന്നിപോകും
ബിഹാറില്‍ സഖ്യം ഉണ്ടെങ്കിലും നിതീഷ് ക്യാമ്പില്‍ നിന്നുയരുന്ന എതിര്‍സ്വരങ്ങള്‍ ബിജെപിയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. നിതീഷ് കുമാര്‍ എന്ന ശത്രുവിനെ ഒപ്പം നിര്‍ത്തികൊണ്ട് തന്നെ ബിഹാറില്‍ കളം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു എന്നത് വലിയ നേട്ടമാണ്
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മാറ്റിനിര്‍ത്താനാകാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് അമിത് ഷാ. നരേന്ദ്രമോദിയുടെ രഥവേഗങ്ങളുടെ സാരഥി. ഒന്നിനുപുറകേ ഒന്നായി തിരഞ്ഞെടുപ്പുകള്‍ വിജയിച്ചുകയറുന്ന ബിജെപിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ സൂത്രധാരന്‍
നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറായ തമിഴകത്തിന്റെ രാഷ്ട്രീയ ഗതി നിര്‍ണയിക്കാന്‍ ഒരാള്‍ കൂടി എത്തുകയാണ്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികല